കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട
കുവൈത്തിൽ ഏകദേശം 50 കിലോഗ്രാം വരുന്ന മയക്കുമരുന്ന് പിടിച്ചെടുത്തതായി എയര്‍ കാര്‍ഗോ കസ്റ്റംസ് അറിയിച്ചു. യൂറോപ്യൻ രാജ്യത്ത് നിന്ന് വന്ന എയർ കാർഗോയിലാണ് ഇത് കണ്ടെത്തിയിരുന്നത്. കസ്റ്റംസ് […]
കുവൈത്തിൽ ഏകദേശം 50 കിലോഗ്രാം വരുന്ന മയക്കുമരുന്ന് പിടിച്ചെടുത്തതായി എയര്‍ കാര്‍ഗോ കസ്റ്റംസ് അറിയിച്ചു. യൂറോപ്യൻ രാജ്യത്ത് നിന്ന് വന്ന എയർ കാർഗോയിലാണ് ഇത് കണ്ടെത്തിയിരുന്നത്. കസ്റ്റംസ് […]
കുവൈറ്റിലെ അബ്ദാലിയിലെ ഫാം മേഖലയിൽ ഒരു വാഹനം വഴി വിളക്കിലിടിച്ച് ഒരാൾ മരിച്ചതായി അബ്ദാലി ഫയർ ബ്രിഗേഡ് അറിയിച്ചു. ഇന്ന് വൈകുന്നേരം പ്രദേശത്തെ ക്ലിനിക്കിന് സമീപമുള്ള അബ്ദാലി
സർക്കാർ സ്കൂളുകളിൽ വിദേശ അധ്യാപകരുടെ നിയമനം നിർത്തിവച്ചു. ഒഴിവു വരുന്ന തസ്തികകളിലേക്കു സ്വദേശികളെ പരിഗണിക്കാനാണു നിർദേശം. നിലവിൽ ജോലി ചെയ്യുന്ന വിദേശികളുടെയും 34 വർഷത്തിലേറെ സേവനമനുഷ്ഠിച്ചവരുടെയും പട്ടിക
കുവൈത്ത് സിറ്റി: പെരുന്നാൾ അവധിക്കാലത്ത് ഗതാഗത സുരക്ഷയും പരിശോധനയും ശക്തമാക്കി ആഭ്യന്തരമന്ത്രാലയം. ഷോപ്പിങ് മാളുകൾ, വിനോദ വേദികൾ, റെസിഡൻഷ്യൽ ഇടങ്ങൾ, അതിർത്തി സ്ഥലങ്ങൾ എന്നിവയുൾപ്പെടെ പ്രധാന സ്ഥലങ്ങളിൽ
കുവൈത്ത് സിറ്റി: ബലിപെരുന്നാൾ അവധിക്കാലത്തും രാജ്യത്ത് സേവനം ഉറപ്പാക്കി ആരോഗ്യമന്ത്രാലയം. ഇതിനായി 47 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ പ്രവർത്തിക്കും. ഇതിൽ ആറ് ഗവർണറേറ്റുകളിലായി 24 മണിക്കൂറും പ്രവർത്തിക്കുന്ന
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം ജൂൺ 9ന് വിശുദ്ധ മക്കയിൽ നിന്ന് മടങ്ങിയെത്തുന്ന തീർത്ഥാടകരുടെ ആദ്യ സംഘത്തെ സ്വീകരിക്കും. ബലിപെരുന്നാൾ അവധിക്കാലത്ത് വിമാനത്താവളം 1,737 സർവീസുകൾ നടത്തുമെന്ന് ഡയറക്ടറേറ്റ്
ബ്രിട്ടനില്‍ പാര്‍ക്കില്‍ നടക്കാനിറങ്ങിയ ഇന്ത്യൻ വംശജനായ വയോധികനെ കൊല്ലപ്പട്ടെ സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പ്രതികള്‍ക്ക് ശിക്ഷ വിധിച്ച് ലെസ്റ്റര്‍ ക്രൗണ്‍ കോടതി. 80 വയസ്സുള്ള ഭീം സെന്‍ കോലിയാണ്
കുവൈത്തിന്‍റെ വിപണികൾക്കും ഉണര്‍വ് പകര്‍ന്ന് ബലി പെരുന്നാൾ. പെരുന്നാൾ അവധി ദിനങ്ങളിൽ രാജ്യത്തുടനീളമുള്ള സഹകരണ സ്ഥാപനങ്ങളിലും സമാന്തര വിപണികളിലും വലിയ തിരക്കും കച്ചവടവും ദൃശ്യമായി. ഇത് എല്ലാ
പ്രവാസികൾക്ക് റെസിഡൻസിയുമായി ബന്ധപ്പെട്ട പരാതികൾ ഇനി എളുപ്പത്തിൽ ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കാം. ഇതിനായി പ്രേത്യേക വാട്ട്സ്ആപ്പ് സേവനം ആരംഭിച്ചു. ലാൻഡ്ലൈൻ നമ്പറുകളും മന്ത്രാലയം വിപുലപ്പെടുത്തി. 24 മണിക്കൂറും
കുവൈത്ത് സിറ്റി: രാജ്യത്ത് വരും ദിവസങ്ങളിലും ചൂട്, പൊടിപടലം, ഈർപ്പമുള്ള കാലാവസ്ഥ എന്നിവ തുടരും. മർദ സംവിധാനങ്ങളിലെ മാറ്റവും കാറ്റിന്റെ രീതികളിലെ മാറ്റവുമാണ് ഇതിന് കാരണം. നിലവിലെ